ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണെന്നും രണ്‍ബീറും കുടുംബവും മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വ്വം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ജയ് മാതാ ദീ എന്ന് വിളിക്കുകയും ചെയ്തുവെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്
കണക്കനുസരിച്ച് ചാലക്കുടി ഔട്ട്ലെറ്റില്‍ 6385290 രൂപയുടെ മദ്യ വില്പന നടന്നു. ചങ്ങനാശേരിയിൽ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 6231140 രൂപയുടെയും പവർഹൗസിൽ 6008130 രൂപയുടെയും നോർത്ത് പറവൂരിൽ 5199570 രൂപയുടേയും മദ്യ വില്പന നടന്നു
എല്ലാ യുക്രൈന്‍ പൌരന്മാരും ഒറ്റക്കെട്ടാണെന്ന് ക്രിസ്മസ് സന്ദേശമായി പ്രസിഡന്റ് പറഞ്ഞു. ഒരേ ദിനത്തില്‍ വലിയ കുടുംബമായി രാജ്യം ഒറ്റകെട്ടായി ആഘോഷിക്കുകയനെന്നും കൂട്ടിചേര്‍ത്തു.
പുല്‍ കൂടാരങ്ങള്‍ക്കും, ക്രിസ്മസ് ട്രീകള്‍ക്കും പകരം ഉണ്ണിയേശുവിനെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് കിടത്തിയാണ് ഇത്തവണ കൂടൊരുക്കിയത്.
വെളളിയാഴ്ച്ച തോറും പാരായണം ചെയ്യുന്ന ഒരു മുസ്ലീമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങനെയാണ് പങ്കെടുക്കാന്‍ കഴിയുക എന്നാണ് ഹമീദ് ഫൈസി ചോദിക്കുന്നത്.
ചിരിക്കാന്‍പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ കുട്ടികളെ ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. രാജ് ഭവനില്‍ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.