മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ചെറിയ ക്ലാസ്സുകളിലെ പുസ്തകങ്ങളിൽ തുമ്പപ്പൂവിൻ്റെ നൈർമല്ല്യം നിറഞ്ഞ് നിൽക്കുന്ന ഓണകഥകൾ ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുടെ കഥകളിലെ ഓണക്കാലമാണ്. പുലർക്കാലത്ത് എണീറ്റ്, അയൽപക്കത്തെ കൂട്ടുകാരുമൊത്ത് കുഞ്ഞി അമ്മ നെയ്തു കൊടുത്ത
ഒരു ദൈവരൂപം പ്ലാസ്റ്റിക് സർജറിയിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് ശാസ്ത്രത്തിന് നൽകുന്ന ആദരവായേ ഞാൻ കാണുന്നുള്ളു. പണ്ടേ ഈ അറിവും ശാസ്ത്രപ്രയോഗവും ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അടിസ്ഥാനതെളിവുകളില്ലാതെ സമർത്ഥിക്കാനുള്ള ഒരു വ്യഗ്രതയോ ശാഠ്യമോ മുഴച്ചുനിൽക്കുന്നത് മാത്രമേ പ്രശ്നമായി തോന്നിയിട്ടുള്ളു
മമ്മൂട്ടിയും മോഹൻലാലും അഭിയനയിക്കുന്ന സിനിമകളിലും സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്ന സിനിമകളിലും പ്രേമവും പാട്ടും തട്ടുപൊളിപ്പൻ ഡയലോഗും നായകൻ്റെ തകർപ്പനടിയും ഒക്കെ ചേരുംപടി ചേർത്തിട്ടുണ്ട്. ആദ്യം പറഞ്ഞവരുടെ സിനിമകളിൽ അതതുകൾക്ക് അതതിൻ്റേതായ അർത്ഥം കൽപ്പിക്കുന്ന നമ്മൾ സന്തോഷ് പണ്ഡിറ്റ് എന്തുകാണിച്ചാലും പുഛിച്ചു ചിരിക്കും. മുഖ്യധാരാ മാധ്യമങ്ങളിലെ നാലാംകിട പരിപാടികളും മറുനാടൻ്റെ മഞ്ഞപ്പണിയും തമ്മിൽ ഇത്തരത്തിലാണ് തുലണം ചെയ്യപ്പെടേണ്ടത്.
ഇത് നരേന്ദ്രമോദിയോ ആർ എസ് എസ്സോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സി പി എമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
കേരളത്തിൽ രാഷ്ട്രീയകക്ഷികൾക്ക് പ്രത്യേക ഗുണമില്ലാത്ത മനുഷ്യർക്ക് പൊലീസിനെ ഭയമാണ്. പോലീസ്, കോടതി എന്നൊക്കെ കേൾക്കുമ്പോൾ നീതി എന്നല്ല അവരുടെ മനസ്സിൽ തെളിയുന്നത്. പൊറുക്കൽനീതിയിലും പൊലീസുണ്ട്, കോടതിയുണ്ട്, പക്ഷേ അതു ദണ്ഡനീതിയല്ല. അതിലൂടെയല്ലാതെ ഭരണകൂട അനീതിയുടെ ഉപകരണമെന്ന നിലയിൽനിന്ന് ചെറിയൊരുമാറ്റമെങ്കിലും അവയ്ക്കുണ്ടാകാൻ ഇടയുമില്ല.
കേന്ദ്രഭരണമോ അധികാര പിന്തുണയോ ഇല്ലാതെ കോണ്‍ഗ്രസ് നടത്തിയ ഈ ഞെട്ടിക്കല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വധീനമുണ്ടാക്കി. ഒരാള്‍ വരുമ്പോള്‍ ഒരാള്‍ മാത്രമല്ല ചില സാമുദായിക സമവാക്യങ്ങള്‍കൂടി മാറിമറിയും എന്ന് മനസ്സിലാക്കി കളിച്ച ഈ കളി, യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുമില്ലാതെ ബിജെപി നടത്തിക്കുന്ന കളിക്ക് എതിര്‍കളിയായി മാറി.