തീ കൊളുത്തുമ്പോള്‍ തന്നെ ഈ വംശഹത്യയില്‍ തനിക്ക് പങ്കില്ലെന്നും പങ്കാളിയാകില്ലെന്നും, ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് പ്രഖ്യാപിക്കുകയും ചെയ്തു
ആറ്റം ബോംബിന്റെ പിതാവായ ഓപണ്‍ഹെയ്മറുടെ ജീവ ചരിത്രമാണ് ഈ സിനിമയുടെ പ്രമേയം
കടുത്ത ഭക്ഷണ ക്ഷാമമുള്ള ഗാസയില്‍ അമേരിക്ക, ജോർദാന്‍, ഈജിപ്ത്, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങള്‍ ഭക്ഷണ പൊതി വിതരണം ചെയ്യാറുണ്ട്
യുക്രൈന് അധിനിവേശമുള്പ്പെടെയുളള വിഷയങ്ങളില്‍ പുടിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ ദിവസം റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു
ഭക്ഷണ സഹായം എത്തിക്കുന്നതിന് വരെ ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകും
ഞാന്‍ ഈ വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍ അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്
നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുളള ആഗോള മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന് ജനതയുടെയും സംരക്ഷകനായ ആരോണ്‍ ബുഷ്നെല്‍ തന്റെ പേര് അനശ്വരമാക്കി.
നിയമം നിലവില്‍ വന്നതോടെ സ്വവര്‍ഗ്ഗ ദമ്പതികള്‍ നേരിടുന്ന വലിയ അസമത്ത്വമാണില്ലാതാകുന്നതെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല
പരിക്കേറ്റവരില്‍ പതിനേഴ് വയസില്‍ താഴെയുളളവരെ ചില്‍ഡ്രന്‍ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോഡ് ഗ്രന്ഡിസന് പറഞ്ഞു.
ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരില്‍ ഹനാന്റെ മികച്ച പ്രവര്‍ത്തനത്തിലൂടെയും ആവിഷ്കരണ പദ്ധതികളിലൂടെയുമാണ് പുരസ്ക്കാരത്തിന് അര്‍ഹയായത്.
ഇന്ന് മറ്റെരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയാകും നാളെ ചോവ്വയിലേക്കുള്ള യാത്ര