അപകടത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തില്‍ ഏല്‍പ്പിക്കുന്നു. ബന്ധുക്കളെ നഷ്ടമായവര്‍ക്ക് അനുശോചനം നേരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബറിലാണ് ബിഷപ്പുമാരുടെ യോഗം ആരംഭിക്കുക. സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാൻ പരിഗണിക്കുന്നതെന്ന് കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന ഒരുവിഭാഗം മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ബുധാനാഴ്ച വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം സൈപ്രസ് മരത്തില്‍ നിര്‍മ്മിച്ച പെട്ടിയിലേക്ക് മാറ്റി. മാര്‍പാപ്പയെപ്പറ്റിയുള്ള ഹൃസമായ കുറിപ്പ്, അദ്ദേഹം മാര്‍പാപ്പ ആയിരുന്ന കാലത്ത് അടിച്ച നാണയങ്ങള്‍,