കോഴിയെ പിടിക്കാനുളള ശ്രമത്തിനിടെയാണ് വെളളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിലേക്ക് കരടി വീണത്. മയക്കുവെടി വച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിലാക്കി വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്
2009-ല്‍ ക്രിമിയയിലെ യാല്‍റ്റ മൃഗശാലയിലായിരുന്നു ജംബോളിനയുടെ ജനനം. ജനിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുളളില്‍ മൃഗശാല അവളെ ഒരു സര്‍ക്കസ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു