ഒരാപത്ത് വരുമ്പോ അലറി വിളിച്ചാൽ ആദ്യം കൈ നീട്ടാൻ ആരൊക്കെയുണ്ട് എന്ന തിരിച്ചറിവ് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കുണ്ട് എന്ന് മനസ്സിലായി
അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ജനാധിപത്യ ഇടം നമ്മുടെ രാജ്യത്തുണ്ട്. ആ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി തന്നെ കാണുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്ക് എതിരേ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല
ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല
ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി കൊടുത്ത അന്‍വര്‍ എംഎല്‍എ ഫെബ്രുവരി 25-ന് പണി വരുന്നുണ്ട് അവറാച്ചാ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേമാസം അവസാനം എംഎല്‍എ നിയമസഭയില്‍ കൊടുത്ത ചോദ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു
വ്യാജവാർത്തകളും പോക്സോ പരാതികളും മായ്ക്കപ്പെട്ടത് വേറെയുണ്ട്. അപ്പോഴൊന്നും
കോഴിക്കോട് വെള്ളയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ വ്യക്തമായി പറയുന്നുണ്ട്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ചു വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസെന്ന്
CPIM ഉം ഏഷ്യാനെറ്റ് ന്യൂസും ജനാധിപത്യത്തിലെ രണ്ട് അധികാര കേന്ദ്രങ്ങളാണ്. രണ്ടുപേരും തമ്മിൽ അവരവരുടെ പരിധി വിട്ട് ഏറ്റുമുട്ടുകയാണ്. രണ്ടു ചേരിയിലും പെടാത്തൊരു ജനാധിപത്യ വിശ്വാസിക്ക് ഇതിലെന്താണ് കാര്യം?
ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു വാർത്താ വായനയും ഡെസ്കിലെ ആദ്യകാല പരിശീലനവും. ടി.എൻ.ജി, എൻ.കെ.ആർ, കെ.പി.എം തുടങ്ങിയ തലമുതിർന്ന
ജിതേഷ് ജിത്തു സഞ്ചരിച്ച ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ ജോലിക്ക് പോകവെയാണ് ജിതേഷ് ജിത്തു അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷ് ജിത്തുവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തന്‍റെ പ്രസംഗങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് അത്തരമൊരു പരമര്‍ശം നടത്തിയതായി കണ്ടെത്തിയാല്‍ ആ നിമിഷം ഞാൻ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയിൽ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യും. കൂടാതെ തനിക്കെതിരെയുള്ള ഒരു കേസ് പോലും ഇടത് ഗവണ്മെന്‍റ് പിന്‍വലിച്ചിട്ടില്ലെന്നും അബ്ദുന്നാസിർ മഅ്‌ദനി ഫേസ്ബുക്കില്‍ കുറിച്ചു.
ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോർട്ടിങ്ങിനെക്കുറിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം പറഞ്ഞത്. ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്റെ പിഴവായി ഉത്തരവിൽ പറയുന്നു.