വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവനും രാജ്യത്തെ അതി സമ്പന്നനുമായ പ്രിഗോസിന്‍ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യക്ക് ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയാണ് ആഭ്യന്തര യുദ്ധം.
യുക്രൈനില്‍നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയതുള്‍പ്പെടെയുളള യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അന്താരാഷ്ട്രകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പുടിന്റെ ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ക്യാൻസർ സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായിട്ടാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജനം സംഭവിച്ചതെന്നും