200 ലധികം മോഷണക്കേസുകളില്‍ പ്രതിയായി. ദുര്‍ഗുണ പാഠശാലയില്‍ തുടങ്ങി ജയിലും കേസും ജീവിതവുമായി ആയുസ്സിന്റെ വലിയൊരു ഭാഗം കഴിഞ്ഞു. മണിയന്‍ പിള്ള എന്ന പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അത്മകഥക്ക് പുറമെ ഇതിനികം പതിനഞ്ചോളം പുസ്തകങ്ങള്‍ ഇപ്പോള്‍ എഴുതിക്കഴിഞ്ഞിട്ടുണ്ട്
സഹോദരിമാരുടെയും മക്കളുടെയും ദുരൂഹ മരണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരായ മത്സരവും, പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തു നിര്‍ത്തിയവരെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്
സ്‌കൂൾ വിദ്യാർത്ഥി യായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്.
അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്.
ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ജനുവരി 25-ന് എം ശിവശങ്കര്‍ പിറന്നാള്‍ദിന കുറിപ്പിട്ടിരുന്നു. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.