Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.
വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർഗ്
ഗൂഗിള്‍ പേക്ക് പകരം ഫോണ്‍ പേ, പേ ടിഎം എന്നീ ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്.
499 രൂപയുടെയും ,699 രൂപയുടെയും, 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനില്‍ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. 699 രൂപയുടെ പ്ലാനില്‍ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതില്‍ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക.
വിചാറ്റ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചൈനക്ക് കൈമാറുന്നു എന്നാണ് യു.എസിന്റെ പ്രധാന ആരോപണം. എന്നാല്‍ വിചാറ്റും ചൈനയും ഈ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഫേസ് റെഗഗനീഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത് കൊണ്ട് ഒരു കോടി ഇന്‍സ്റ്റഗ്രം ഉപയോക്തക്കാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം, പേടിഎം ഫസ്റ്റ് ഗെയിം ഫാന്റസി അപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കംചെയ്‌തു.
ഐപാഡ് പ്രോയുമായി സാദൃശ്യമുള്ള ഡിസൈന്‍ ആണ് ഐപാഡ് എയറിന്. ഫെയ്സ് ഐഡന്റിഫിക്കേഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ടാബ്ലെറ്റിന്റെ മുകളിലുള്ള പവര്‍ ബട്ടണില്‍ പുതിയ ടച്ച് ഐഡി സെന്‍സര്‍ നല്‍കിയിട്ടുണ്ട്.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് സമാനമായ ക്രിയേറ്റർ ടൂളുകൾ ഉള്‍പ്പെടുത്തി പുതിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം മുന്നോട്ടുവെച്ചിരിക്കുകയാണ് യൂട്യൂബ്. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത 15 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോകൾ ഉപയോക്താക്കൾക്ക് ഇതില്‍ അപ്‌ലോഡ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ അദ്ദേഹം ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു.
ലൊക്കേഷനുകളും മറ്റ് സ്വകാര്യ വിവരങ്ങളും ടിക് ടോക് വഴി ചൈന ചോര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്ക കമ്പനിക്ക് വിലക്ക് ഏർപ്പെടുത്താന്‍ ഒരുങ്ങുന്നത്.
ദൗത്യം പരാജയപ്പെടാനുള്ള വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്ന് ജിയുഖുവാന്‍ വിക്ഷേപണ കേന്ദ്രം.
വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.