'ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിക്കുകയും പുറത്തുനിന്ന് പ്രാര്‍ത്ഥിച്ചോളാമെന്ന് പറയുകയും ചെയ്തു.
സുന്ദരിയല്ലെന്നും നിറമില്ലെന്നും പലരും മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്; നടി ശോഭിത ധൂലിപാല
ഞാന്‍ സിനിമാ പശ്ചാത്തലമുളള കുടുംബത്തില്‍നിന്ന് വന്നയാളല്ല. അതുകൊണ്ടുതന്നെ ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുക്കേണ്ടി വരികയും നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്
സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി; പാരമ്പര്യമുണ്ടെങ്കിൽ സേഫാണ് -തുറന്നടിച്ച് നീരജ് മാധവ്
'സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല'.