വാട്‌സ്‌ആപ്പിലൂടെയും വീഡിയോ, വോയിസ് കോളുകളിലൂടെയുമായിരുന്നു ആശയവിനിമയം. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് പ്രതിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ച ദാസ്‌ഗുപ്‌ത യുകെയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണെന്നായിരുന്നു അവകാശപ്പെട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.