ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റി നല്കുന്ന മാര്‍ക്ക്ഷീറ്റ്. സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, സര്‍വ്വീസ് രേഖകളെ അടിസ്ഥാനമാക്കിയുളള സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര-സംസ്ഥാന പെന്ഷന് പെയ്മെന്റ് ഓര്‍ഡര്‍, സര്‍ക്കാര്‍ നല്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്,
ജനുവരി 22-ലെ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുളള തികച്ചും രാഷ്ട്രീയമായ പരിപാടിയാക്കി മാറ്റി. അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ചടങ്ങാണ്. അവരുടെ തെരഞ്ഞെടുപ്പ് പരിപാടി. അതിനാലാണ് ആ ചടങ്ങിലേക്ക് താന്‍ പോകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്നത്തിലാണ് രാമന് വന്നത്. എന്റെ സ്വപ്നത്തിലും രാമന് വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച എംടി, രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണെന്നും, അധികാരമെന്നാല്‍ എല്ലായിടത്തും ആധിപത്യമോ സര്‍വ്വാധിത്യമോ ആണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം ലഭിച്ചാല്‍ ആധിപത്യത്തിനുള്ള ഒരു അവസരമാണെന്നും പറഞ്ഞു
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍വെച്ചായിരുന്നു എംടി രൂക്ഷമായ ഭാഷയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. 'അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിവെട്ടി മൂടിയതാണ്.
പിണറായി വിജയന് നാടിന്റെ അജയന്, തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്, മണ്ണില്‍ മുളച്ച സൂര്യന് എന്നൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയുളള വീഡിയോ ഗാനത്തിലെ വരികള്‍. ഇതിനെതിരെ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്
അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്'-
സിനിമ എന്താണെന്ന് പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണ് നല്ലത് എന്നാണ് അഞ്ജലി മേനോന് പറഞ്ഞത്. 'ചലച്ചിത്ര നിരൂപണം നടത്തുന്നവര്‍ അതിനുമുന്‍പ് സിനിമ എന്താണെന്നും അത് എങ്ങനെ രൂപപ്പെടുന്നുവെന്നും അറിയണം