ജൂബിലി ഹിൽസിലെ കോൺഗ്രസ് സ്ഥാനാർത്ഥി മുൻ ക്രിക്കറ്റ് താരം മൊഹമ്മദ് അസ്ഹറുദ്ദീൻ, ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, ഡൽഹി മദ്യക്കേസിൽ ചോദ്യം ചെയ്യപ്പെട്ട ബിആർഎസ് നിയമസഭാംഗം കെ കവിത, തെലങ്കാന മന്ത്രി കെ ടി രാമറാവു ഉൾപ്പെടെ
നല്‍ഗൊണ്ട എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുളള സംഘം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. തുഷാര്‍ വെളളാപ്പളളിയുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ഷാജിയാണ് നോട്ടീസ് കൈപ്പറ്റിയത്.
ഭാരത് ജോഡോ യാത്രക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, പക്ഷെ ഗുജറാത്തില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മോര്‍ബിയില്‍ തകര്‍ന്നുവീണതുപോലെയുള്ള പാലങ്ങള്‍ ഉദ്ഘാടനം
സ്വന്തം പാര്‍ട്ടിയായ ടി ആര്‍ എസിന്‍റെ പേര് ഭാരത് രാഷ്ട്രസമിതി ( ബി ആര്‍ എസ്) എന്നാക്കി മാറ്റി ദേശീയമാനം കൈവരിക്കാനുള്ള ശ്രമമാണ് കെ ചന്ദ്രശേഖര്‍ റാവു നടത്തിയത്. ശുഭ മുഹൂര്‍ത്തമായ 11.19 നാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ചടങ്ങില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിഘടിത ജനതാദളുകളിലൊന്നിന്‍റെ നേതാവുമായ എച്ച് ഡി കുമാരസ്വാമി, തമിഴ്നാട്ടിലെ വി സി കെ കക്ഷി നേതാവ് തോള്‍ തിരുമണവാളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി പുതിയ പാര്‍ട്ടി ഉയർന്നുവരും 2024-ൽ ഇരുവരും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുമെന്നും കെ ചന്ദ്രശേഖര റാവൂ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.