എ രാജയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു
കേസില്‍ ജൂലൈ 12-നാണ് അന്തിമ വാദം കേള്‍ക്കുക. ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് താന്‍ ജീവിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും താന്‍ ഹിന്ദു ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും രാജ കോടതിയില്‍ പറഞ്ഞു.
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍
വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് രാജ പറഞ്ഞു. അഭിഭാഷകൻ ജി പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്.