എന്നെ അധിക്ഷേപിച്ചോളൂ, അല്ലെങ്കില്‍ മര്‍ദ്ദിച്ചോളു. എന്നാല്‍ സത്യത്തിനുവേണ്ടി ഞാന്‍ പോരാടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാവില്ല. ഞങ്ങള്‍ നിര്‍ഭയമായി യാത്ര തുടരും. ന്യായ് യാത്രയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കിയത് അസം മുഖ്യമന്ത്രിയാണ്.
ഇരുപത്-ഇരുപത്തിയഞ്ച് ബിജെപി പ്രവര്‍ത്തകര്‍ വടികളുമായി ബസിനു മുന്നിലേക്ക് വന്നു. ഞാന്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയെയും ആര്‍എസ്എസിനെയും ഭയമാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത് അവരുടെ സ്വപ്‌നം മാത്രമാണ്
'ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്ലീങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബുദ്ധിമുട്ടില്ല. പക്ഷെ ഞങ്ങള്‍ക്ക് വോട്ടുചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മ്മയ്ക്കും നരേന്ദ്രമോദിക്കും വേണ്ടി അവര്‍ സിന്ദാബാദ് വിളിക്കട്ടെ
മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം തൃണമൂല്‍ കോണ്‍ഗ്രസും സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനാണ് മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതെന്നും അസം ഭരണകൂടത്തിനെതിരെയും നടപടിയെടുക്കണമെന്നും അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പറഞ്ഞു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക ഉത്തരവാദിത്തം. ഒരു സ്‌കൂളിന് അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല
ദിവസങ്ങളായി നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ നിരവധിയാളുകളാണ് ആഹാരവും, താമസസൗകര്യമില്ലാതെ തുറസായ സ്ഥലങ്ങളില്‍ കഴിയുന്നത്. അസമിലെ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പകാര്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരിലാണ് കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം
കിഴക്കൻ ഇന്ത്യയിലെ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ബുധനാഴ്ച നടന്നത്. 2005-06 ൽ പശ്ചിമ ബംഗാളിലെ ചിലപ്പത വനമേഖലയിൽ കാണ്ടാമൃഗം കൊമ്പുകളുടെയും ആനക്കൊമ്പുകളുടെയും വന്‍ ശേഖരം കത്തിച്ചിരുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ അര്‍ബുദം മുതല്‍ ആലസ്യത്തിന് വരെയും,
അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ നേരത്തെ വ്യക്തമാക്കിയിരുന്നു
അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ക്വാറൻ്റൈനിൽ കഴിയുന്ന മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക പറഞ്ഞു. ക്വാറൻ്റൈൻ കഴിഞ്ഞു വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേര്‍ത്തു.
അസമില്‍ കൊവിഡില്ല. ഇനിമുതല്‍ ആരും മാസ്‌ക് ധരിക്കേണ്ടതില്ല ഇനി മാസ്‌ക് ധരിക്കേണ്ട സാഹചര്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന.
പ്രളയം വന്ന സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് ഒന്നും നല്‍കാന്‍ സാധിക്കില്ല അതുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് വന്നില്ല പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് നല്‍കാം അതുകൊണ്ടാണ് അദ്ദേഹം ആസാമിലേക്ക് വരുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സിഎഎ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല. 'അസം കരാര്‍' പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല - രാഹുല്‍ പറഞ്ഞു
പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.
ജനസംഖ്യയിലെ വ്യതിയാനങ്ങളെ കാണിക്കുന്നതിനായി ലോക്‌സഭയുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഡീലിമിറ്റേഷന്‍, ഇത് മുന്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്.