കെ എം ബഷീറിന്റെ കൊലപാതകിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായത്. ഉന്നത ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കേസിൽ തുടക്കം മുതൽ ഉണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് ശാസ്ത്രീയമായ തെളിവിലൂടെ ഉറപ്പിക്കുക എന്നതായിരുന്നു കേസിൽ പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്.
പാലാരിവട്ടം പൊലീസ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സന്ദേശമയച്ച ലേഖികക്ക് അശ്ലീല ചുവയുള്ള ഇമോജികളാണ് തിരിച്ചയത്.
സംസ്ഥാനത്ത് ആകെയുളള കൊവിഡ് രോഗികളുടെ എണ്ണം, ഓക്‌സിജന്‍, കിടക്കകള്‍, വെന്റിലേറ്ററുകളുടെ സൗകര്യം തുടങ്ങിയ ആഴ്ച്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് നോഡല്‍ ഓഫീസറുടെ ചുമതല. ജില്ലാ സംസ്ഥാന തലങ്ങളില്‍ ഇതുപരിശോധിക്കാന്‍ സംഘങ്ങളുണ്ട് അവരെ നിയന്ത്രിക്കുകയാണ് ശ്രീരാം വെങ്കിട്ടരാമന്റെ ചുമതല.
019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ് സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.