വയനാട്ടില്‍ കടുവകളുടെ എണ്ണം കൂടി വരുകയാണ്. 2018ൽ ടൈഗർ അതോറിറ്റി നടത്തിയ സര്‍വ്വേയില്‍ 154 കടുവകളുണ്ട്. പക്ഷേ അതിനനുസരിച്ചുള്ള വനഭൂമി ഇല്ല. 884.9 സ്ക്വയർ മീറ്ററാണ് ഉള്ളത്. സാധാരണയായി ഒരു കടുവയുടെ സഞ്ചാര പദം 40 സ്ക്വയർ കിലോമീറ്ററാണ്. ഏഴു പേരെ കടുവ കൊന്നു.
വനത്തിനുള്ളിലാണ് ഗ്രാമവാസികൾ മദ്യക്കുടങ്ങൾ സൂക്ഷിച്ചിരുന്നത്. അവയെടുക്കാന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് കുടങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തായി വെള്ളമടിച്ച് ബോധംകെട്ടുറങ്ങുന്ന ആനക്കൂട്ടത്തെ കണ്ടെത്തുകയായിരുന്നു. അവര്‍ തട്ടിയും മുട്ടിയും ബഹളംവച്ചും ആനകളെ ഉണര്‍ത്താന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല.
ഒറ്റ നോട്ടത്തില്‍ നാലെന്നേ ആരും പറയൂ. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ ഫോട്ടോയിൽ 7 ആനകളുണ്ടെന്നതാണ് സത്യം.
എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്ന മേരി എങ്ങനെയാണ് എല്ലാവരാലും വെറുക്കപ്പെട്ട ആനയായത്? അവളെ എന്തിനാണ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്?
ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.