നിരവധി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് നെയ്മര്‍ തന്‍റെ ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന് നേരത്തെതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു
6 മാസത്തെ ഭരണത്തിനുശേഷമാണ് പെറുവിൽ പ്രസിഡന്റിനെ അട്ടിമറിച്ചതെങ്കിൽ അധികാരമേറി എട്ടാംദിവസമാണ് ബ്രസീലിലെ പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായത്. ഇത് കേവലം കാസ്‌തിയ്യോ, ലുല എന്നീ വ്യക്തികളെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കമായി മാത്രം വിലയിരുത്താനാകില്ല.
അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു
ബ്രസീലിന്റെ പ്രസിഡണ്ട് ലുല ഡി സില്‍വക്കൊപ്പം വിവിധ ലോക നേതാക്കളും ലോകോത്തര ഫുട്ബോള്‍ താരങ്ങളും അവസാനമായി പെലെയുടെ മൃതശരീരം ഒരു നോക്കുകാണാന്‍ സാന്‍റോസ് മൈതാനത്തെത്തി
അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്നു പെലെയ്ക്കു പേര് ലഭിച്ചത്. എന്നാല്‍ പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ട്രസ് കോറകോസിലെ ക്ലബ്ബായ 'വാസ്കോ ഡ ഗാമ'യുടെ ഗോളി ബിലെയുടെ
ലോകക്കപ്പ് സ്വപ്നവുമായി ഖത്തറിലെത്തിയ ബ്രസീല്‍ ടീം ലോകത്താകെയുള്ള ആരാധകരെ നിരാശരാക്കിക്കൊണ്ട് സെമി ഫൈനലില്‍ ക്രോയേഷ്യയോട് പരാജപ്പെട്ട് കളിക്കളം വിടുകയായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുകടന്നിട്ടില്ല. അടുത്ത യു എസ് എ ലോകക്കപ്പിലെങ്കിലും ഫൈനലിലെത്താനും കപ്പടിക്കാനും
ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' എന്നാണ് നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടെയും ചിത്രം പങ്കുവെച്ച് നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
മത്സരത്തിനുശേഷം നെയ്മര്‍ മിഡ്ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് ലിയോ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയത്. ഗ്രൗണ്ടില്‍ തലതാഴ്ത്തി നിന്നിരുന്ന നെയ്മറുടെ പുറകില്‍ ആദ്യം തട്ടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല
0 മുതൽ 1 വരെയുള്ള സ്കോർ ഒരു ഷോട്ട് അടിക്കുമ്പോൾ വരുന്ന സാധ്യതയെ അടയാളപ്പെടുത്തുന്നു. 0.99 സ്കോർ പരമാവധി സാധ്യതയാണ്. ഒരോ ഗോൾ ശ്രമങ്ങളുടെയും, അതിനെ തടയുന്ന പ്രതിരോധ ശ്രമങ്ങളുടെയും ആകെത്തുകയാണ് ഒരു ടീമിന്റെ Xg സ്കോർ. ക്വാർട്ടറിൽ കടന്ന ടീമുകളിൽ ഇതുവരെ നടന്ന കളികളുടെ ഏറ്റവും കൂടുതൽ Xg സ്കോർ ഉള്ളത് ബ്രസീലിനാണ്
ലുലാ ഡിസില്‍വ ബ്രസീലിന്‍റെ മുന്‍ പ്രസിഡണ്ടാണ്. വളരെയധികം ജനപ്രിയനായിരുന്ന ലുലാ 2002-ലാണ് ആദ്യമായി ബ്രസീലില്‍ അധികാരത്തിലെത്തുന്നത്. 2010 വരെ അധികാരത്തില്‍ തുടര്‍ന്ന ലുലക്കെതിരായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന് വരികയായിരുന്നു. പിന്നീട് 2018 ല്‍ ലുലയെ ജയിലിലടക്കുകയും ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു
ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി 77കാരനായ
2020- മുതലാണ് തങ്ങളുടെ ബോക്സിൽ നിന്നും ആപ്പിൾ ചാർജർ നീക്കം ചെയ്തു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഹെഡ്ഫോണും ഒഴിവാക്കി. അതുവഴി പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ പുറംതള്ളുന്നത് കുറക്കാം എന്നായിരുന്നു ആപ്പിൾ അതിന് നൽകിയ വിശദീകരണം. എന്നാല്‍ ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്നാണ് ബ്രസീലിലെ കോടതി നിരീക്ഷിച്ചത്. ചാര്‍ജര്‍ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറിയാണെന്നും അത് ഉപഭോക്താവിന്
ഭ്രാന്തിപ്പശു രോഗം സ്ഥിരീകരിച്ച ഉടന്‍തന്നെ ചൈനയിലേക്കുള്ള കയറ്റുമതി ബ്രസീല്‍ നിര്‍ത്തിവച്ചിരുന്നു. കയറ്റുമതി എന്നു പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാകില്ല
കൊക്കക്കോള ലഗൂണ്‍ എന്നറിയപ്പെടുന്ന ഈ തടാകത്തിലെത്തിയാല്‍ വെളളത്തിനുപകരം കൊക്കക്കോള തടാകത്തില്‍ നിറഞ്ഞ് ഒഴുകുന്നതുപോലെയാണ് നമുക്ക് അനുഭവപ്പെടുക. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷനേടാനാണ് വിനോദ സഞ്ചാരികള്‍ കൂടുതലായും ഇങ്ങോട്ടേക്ക് എത്തുന്നത്
1986-നു ശേഷം ലോകകപ്പിലോ 1993-ന് ശേഷം കോപ്പയിലോ മുത്തമിടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ കളിശൈലിയിലൂടെ ലോകത്തിന്റെ നാനാഭാഗത്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ കാലമൊക്കെ വിസ്മൃതിയിലായെന്ന് ഫുട്ബോൾ പണ്ഡിതന്മാർപോലും പറഞ്ഞകാലം.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍. പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലതവണ ഉയര്‍ന്നിട്ടുണ്ട്
ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.
കറുത്ത വര്‍ഗക്കാരനെ അടിച്ചുകൊന്നു; ബ്രസീലില്‍ വ്യാപക പ്രതിഷേധം.നാല്പതുകാരനായ ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസാണ് കൊല്ലപ്പെട്ടത്
ചൈനയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ച് ബ്രസീല്‍; നടപടി പ്രതികൂല ഫലങ്ങളെത്തുടര്‍ന്ന്
കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാം ദിവസമാണിത്. ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്.
പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണിലേക്ക് വിന്യസിച്ചിരുന്നു. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ്, ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജറി സൂചിപ്പിക്കുന്നത്.
ബ്രസീലില്‍ 48 മണിക്കൂറിനുള്ളില്‍ 64,748 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1582 പേരാണ് മരണപ്പെട്ടത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,49,460 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,23,778 - 2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,294 പേരാണ് ലോകത്താകെ മരണപ്പെട്ടത്. 2,23,778 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്
ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,19,901 ആയി. ആകെ മരണപ്പെട്ടവരുടെ എണ്ണം 87,052 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,798 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,804 പേരാണ് ലോകത്താകെ മരണപ്പെട്ടത്
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. 8,318 പേരാണ് ബ്രസീലില്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,57,454 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,677 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിപ്പോള്‍ 3 ലക്ഷത്തിലേക്ക് കുതിഉക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്
കൊവിഡ് തീവ്രത കുറച്ചുകാണിച്ചതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിലും വൻ വിമർശനങ്ങൾ നേരിട്ട ബോൾസോനാരോക്ക് ജൂലൈ 7'നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബ്രസീലിയയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ ഐസൊലേഷനിലാണ് അദ്ദേഹം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,226 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 9,55,033 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,301 പേരാണ് ലോകത്താകെ മരണപ്പെട്ടത്
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത്.യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 21,783 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 770 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
30,000 ത്തിന് തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്പ്പതിനായിരത്തിലെക്കും അതുകഴിഞ്ഞ് അമ്പതിനായിരത്തിലേക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം17,59,103 ആയി. 69,254 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്
ഒരാഴ്ച മുന്‍പുവരെ 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെ സ്ഥിരത നിലനിര്‍ത്തിയിരുന്ന പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് പക്ഷേ കഴിഞ്ഞ ഒരാഴ്ചയായി 2 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,23,87,826 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,11,611 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 68,055 ആയി.
രോഗവ്യാപനം വന്‍ തോതില്‍ കൂടുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിന് ബോൾസോനാരോ വന്‍ വിമര്‍ശനം നേരിട്ടിരുന്നു.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്. എന്നാല്‍ കഴിഞ്ഞ നാലുദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം രോഗീ വര്‍ദ്ധന നിരക്ക് നാല്‍പ്പതിനായിരത്തിലേക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 37,997 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 1,271 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 25.234 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 29,313 ആയിരുന്നു. ചില ദിവസങ്ങളില്‍ കേസില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുമുകളിലും താഴെയുമാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,774 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 1,59,004 ആയിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന
ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 29,313 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 555 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,23,467 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,15,941 ആയി
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രോഗീ വര്‍ദ്ധന നിലവിലുള്ള ശരാശരിയുടെ താഴേക്ക് വന്നത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 968, 1,221, 1204, 1,209, 1,338 എന്നിങ്ങനെയായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,209 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേരാണ് മരണപ്പെട്ടത്. 2,36,74 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കുറഞ്ഞ മരണ നിരക്കാണ്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 43,389 ആയി.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 75,612 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,50,796 ആയി. അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍
ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ രണ്ടു ദിവസത്തെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. ബ്രസീലില്‍ പ്രതിദിനം ആയിരത്തി ഇരുനൂറിനു മുകളിലും താഴെയുമായാണ് മരണനിരക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കനുസരിച്ച് പ്രതിദിന മരണനിരക്ക് 500 -600 നിലവാരത്തിലാണ്. ഇതാണ് പുതിയ ആരോപണങ്ങള്‍ക്ക് വഴിതെളിച്ചത്
മരണ-രോഗീ നിരക്കുകള്‍ കുറച്ചു കാണിക്കാനായി ബ്രസീലില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നു എന്ന് അന്തര്‍ദേശീയ തലത്തില്‍ തന്നെ ആരോപണം ഉയര്‍ന്നതോടെ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ പ്രതിസന്ധിയിലായിരിക്കുകയാണ്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 45,956 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 25,000 തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധന. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,91,962 ആയി.
ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,136 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം6,46,006 ആയി
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1471 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1259 ഉം ബുധനാഴ്ച 1,263 പേരുമാണ് മരണപ്പെട്ടത്. തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളെക്കാള്‍ പ്രതിദിന മരണനിരക്ക് കൂടിയിരിക്കുകയാണ്
പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇപ്പോള്‍ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 32,568 ആയി.
പോയ വാരത്തില്‍ പ്രതിദിനം ആയിരത്തിന് തൊട്ടുമുകളിലായിരുന്നു മരണനിരക്ക്. ആ നിരക്കിനു മുകളിലേക്കാണ് ഇന്നത്തെ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 5,58,237 ആയി.
അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. അതേസമയം ദൈനദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീലില്‍ കാര്യങ്ങള്‍ നിയന്താതീതമായി തുടരുകയാണ്
ദിനംദിന രോഗീ വര്‍ദ്ധനവില്‍ അമേരിക്കയെ മറികടന്നിരിക്കയാണ് ബ്രസീല്‍
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1067 പേരാണ് മരണപ്പെട്ടത്. ഇന്നലെയിത് 1104 ആയിരുന്നു. ബുധനാഴ്ച 1071പേരാണ് മരണപ്പെട്ടത്. അതായത് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തിനു തോട്ടുമുകളിലായി മരണനിരക്ക് സ്ഥിരത നിലനിര്‍ത്തുകയാണ്
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1071പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളെ അപേക്ഷിച്ച് കൂടിയ മരണനിരക്കാണിത്. മരണ നിരക്കില്‍ മുന്‍ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,154 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെത്തെതില്‍ നിന്ന് മൂവായിരത്തിലധികം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1357 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കാണിത്
മരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളിലാകെ ഉയര്‍ന്ന നിരക്കിലാണ് ബ്രസീല്‍ തുടരുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്
കൊവിഡ് താണ്ഡവമാടിയ ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗീ സംഖ്യയെ അതിവേഗമാണ് മറികടന്നത്. അമേരിക്കയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യം
ബ്രസീല്‍ ലോകത്തേറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,130 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. 16,517 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ബ്രസീലില്‍ കൊവിഡ്-19 അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14, 288 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്ക്കടുത്താണ്
ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു.
കഴിഞ്ഞ മാസം മാത്രം ആമസോണിന്റെ 405 ചതുരശ്ര കിലോമീറ്ററിൽ (156 ചതുരശ്ര മൈൽ) വനനശീകരണം നടന്നിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 248 ചതുരശ്ര കിലോമീറ്ററായിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ തുടങ്ങിയ പ്രധാന നഗരങ്ങളിലും, യു.എസിലെ ന്യൂ ഹാംഷെയറിലുമെല്ലാം വന്‍ പ്രതിഷേധ പ്രകടനമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.