മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സൈബീരിയൻ ഉഷ്ണ തരംഗം ലോകത്തിന്റെ ശരാശരി താപനിലയെ രണ്ടാമത്തെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് ഉയർത്താൻ കാരണമായി.
കോവിഡ്-19 കാരണമാകില്ലെന്നാണ് പ്രാഥമിക നിഗമനം. സാമ്പിളുകള്‍ പരിശോധനക്ക് അയക്കാത്തതിനാല്‍ മരണകാരണം വ്യക്തമല്ല.
ജലസംഭരണിയില്‍ നിന്ന് മലിനജലം തടാകത്തലേക്ക് പുറത്തള്ളിയതില്‍ ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി നൊറിള്‍സ്‌ക് നിക്കല്‍ കമ്പനി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ ക്ഷിയായ സിപിഐ രംഗത്ത്. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം.
ലോക്ക് ഡൗണ്‍ കാലയളവില്‍ സ്വകാര്യ ഉപഭോഗത്തിനും പ്രാദേശിക വ്യാപാരത്തിനും വേണ്ടി നടന്ന വേട്ടയാടല്‍ ഇരട്ടിയായി. എന്നാല്‍, ഭാവിയില്‍ വ്യാപാരം നടത്തുന്നതിനായി വന്യജീവി ഉൽപന്നങ്ങൾ സംഭരിച്ചു വെയ്ക്കുന്നതിനു തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്തോനേഷ്യയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പഴയ വൃക്ഷങ്ങളുടെ നഷ്ടം കുറഞ്ഞിട്ടുണ്ട്. 2019 അവസാനത്തോടെ ഉണ്ടായ കാട്ടുതീയെ തുടർന്ന് ഓസ്‌ട്രേലിയയില്‍ മൊത്തം വൃക്ഷങ്ങളുടെ നഷ്ടത്തിൽ ആറിരട്ടി വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ മാസം മാത്രം ആമസോണിന്റെ 405 ചതുരശ്ര കിലോമീറ്ററിൽ (156 ചതുരശ്ര മൈൽ) വനനശീകരണം നടന്നിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 248 ചതുരശ്ര കിലോമീറ്ററായിരുന്നു.
ആയിരക്കണക്കിനു വർഷങ്ങളായി നാം ഇത്തരമൊരു കാലാവസ്ഥയിലാണ് ജീവിച്ചു പോരുന്നത്. എന്നിരുന്നാലും, ആഗോളതാപനം താപനില മൂന്ന് ഡിഗ്രി ഉയരാൻ ഇടയാക്കുന്നുവെങ്കിൽ പല പ്രദേശങ്ങളിലെ ജനങ്ങളും പലായനം ചെയ്യേണ്ടിവരും.
ത്. ഒരു ചതുരശ്ര മീറ്ററിനുള്ളില്‍തന്നെ 1.9 ദശലക്ഷം പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടാകുമെന്നാണ് മാഞ്ചസ്റ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത്.
വായു മലിനീകരണവും, ജല മലിനീകരണവും, ശബ്ദ മലിനീകരണവുമെല്ലാം കുറഞ്ഞിട്ടുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന ഗംഗ, യമുന നദികള്‍ ഇത്ര തെളിമയോടെ മുന്‍പെങ്ങും കണ്ടിട്ടുണ്ടാവില്ല.
നിലവിലെ നദിയുടെ പാറ്റേൺ ഭൂഗർഭത്തിലേക്ക് തിരിഞ്ഞുപോയതിനാലാകാം നീരൊഴുക്ക് നിലച്ചതെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രാലയത്തിലെ (MOE) വിദഗ്ദ്ധർ വിശ്വസിക്കുന്നു.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയെ കൗമാര കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് സന്ദര്‍ശിച്ചു.