ആദ്യത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1 ചന്ദ്രന്റെ ഉപരിതല ജലത്തിന്റെ വ്യാപകമായ സാന്നിധ്യവും ധ്രുവീയ-ഐസ് നിക്ഷേപങ്ങളെക്കുറിച്ചുള്ള സൂചനകളും തരുന്നതായും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു, ചന്ദ്രനിലെ ജലത്തിന്റെ യഥാര്‍ത്ഥ ഉത്ഭവത്തെയും, ലഭ്യതയെക്കുറിച്ച് പഠിക്കുന്നതിന് ചന്ദ്രയാന്‍-1ഏറെ സഹായകരമാകുന്നുണ്ട്.
അഞ്ച് എക്സ്-റേ, അൾട്രാവയലറ്റ് ദൂരദർശിനികളുള്ള ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് ഉപഗ്രഹമായ ആസ്ട്രോസാറ്റ് ആണ് AUDFs01 എന്ന ഗാലക്സിയിൽ നിന്ന് തീവ്രമായ അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയാണിത്.
ബഹിരാകാശത്തു നിന്നുള്ള മിന്നലിന്റെ കാഴ്ചകൾ പോസ്റ്റുചെയ്തതിനു ദിവസങ്ങൾക്ക് ശേഷമാണ് ബെഹെൻകെൻ, സൂര്യോദയം പങ്കുവെച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ നിന്ന് കാണുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.
കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഉപഗ്രഹമാണ് ഫോബോസ്. ചിത്രത്തില്‍ പണ്ട് കാലത്ത് നടന്ന കൂട്ടിയിടിയില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണപ്പെടുന്നുണ്ട്, സ്റ്റിക്‌നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേരെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന അതേ ലോഞ്ച് പാഡ് 39 ‘എ’യിൽനിന്ന് ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 3.22-നായിരുന്നു വിക്ഷേപണം. വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്.