ഇത് നരേന്ദ്രമോദിയോ ആർ എസ് എസ്സോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സി പി എമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
കേരളത്തിൽ രാഷ്ട്രീയകക്ഷികൾക്ക് പ്രത്യേക ഗുണമില്ലാത്ത മനുഷ്യർക്ക് പൊലീസിനെ ഭയമാണ്. പോലീസ്, കോടതി എന്നൊക്കെ കേൾക്കുമ്പോൾ നീതി എന്നല്ല അവരുടെ മനസ്സിൽ തെളിയുന്നത്. പൊറുക്കൽനീതിയിലും പൊലീസുണ്ട്, കോടതിയുണ്ട്, പക്ഷേ അതു ദണ്ഡനീതിയല്ല. അതിലൂടെയല്ലാതെ ഭരണകൂട അനീതിയുടെ ഉപകരണമെന്ന നിലയിൽനിന്ന് ചെറിയൊരുമാറ്റമെങ്കിലും അവയ്ക്കുണ്ടാകാൻ ഇടയുമില്ല.
കേന്ദ്രഭരണമോ അധികാര പിന്തുണയോ ഇല്ലാതെ കോണ്‍ഗ്രസ് നടത്തിയ ഈ ഞെട്ടിക്കല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വധീനമുണ്ടാക്കി. ഒരാള്‍ വരുമ്പോള്‍ ഒരാള്‍ മാത്രമല്ല ചില സാമുദായിക സമവാക്യങ്ങള്‍കൂടി മാറിമറിയും എന്ന് മനസ്സിലാക്കി കളിച്ച ഈ കളി, യാതൊരു രാഷ്ട്രീയ ധാര്‍മ്മികതയുമില്ലാതെ ബിജെപി നടത്തിക്കുന്ന കളിക്ക് എതിര്‍കളിയായി മാറി.
ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല
പരസ്യങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും ഒരു ബ്രാന്‍ഡ്, വന്‍ പരസ്യവാചകവുമായി പുറത്തിറക്കുന്ന പാഡ് ധരിച്ചതുകൊണ്ട് മാത്രം ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാനും മുതിര്‍ന്നവര്‍ക്ക് നൃത്തം ചെയ്യാനും കഴിയില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍
എന്നെ സംബന്ധിച്ച് KLF പ്രത്യേകിച്ചൊരു ആവേശവും ഉണ്ടാക്കുന്നില്ല. അത് അതിന്റെ ക്യൂറേഷൻ ( അഥവാ അതിന്റെ അഭാവം ) എന്നെ നിരാശപ്പെടുത്തുന്നതിനാലാണ്. അതിനാൽ ഇത്തവണയടക്കം സെഷനുകളിൽ പങ്കെടുക്കാനുള്ള ക്ഷണം സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്.