നമ്മുടെ ജനങ്ങളോടും അവരുടെ ന്യായമായ ലക്ഷ്യത്തോടുമുളള ആഗോള മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് അദ്ദേഹം. മാനുഷിക മൂല്യങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയുടെയും സംരക്ഷകനായ ആരോണ്‍ ബുഷ്‌നെല്‍ തന്റെ പേര് അനശ്വരമാക്കി.
നിയമം നിലവില്‍ വന്നതോടെ സ്വവര്‍ഗ്ഗ ദമ്പതികള്‍ നേരിടുന്ന വലിയ അസമത്ത്വമാണില്ലാതാകുന്നതെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല
പരിക്കേറ്റവരില്‍ പതിനേഴ് വയസില്‍ താഴെയുളളവരെ ചില്‍ഡ്രന്‍ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് റോഡ് ഗ്രന്‍ഡിസന്‍ പറഞ്ഞു.
ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരില്‍ ഹനാന്‍റെ മികച്ച പ്രവര്‍ത്തനത്തിലൂടെയും ആവിഷ്കരണ പദ്ധതികളിലൂടെയുമാണ് പുരസ്ക്കാരത്തിന് അര്‍ഹയായത്.
ഇന്ന് മറ്റെരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയാകും നാളെ ചോവ്വയിലേക്കുള്ള യാത്ര
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാനെതിരെ ഈയാഴ്ച വന്ന മൂന്നാമത്തെ കോടതിവിധിയാണ് ഇത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിതിരഞ്ഞെടുപ്പിന്
ഇറാന്‍ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖാണ് ആക്രമണം നടത്തിയതെന്ന് ജോ ബൈഡന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ആദ്യ ഘട്ടത്തില്‍ 40 ബന്ദികളെയായിരിക്കും കൈമാറുക. ഇതിനു പകരമായി 4,000ത്തോളം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. 131 ബന്ദികളാണു നിലവിൽ ഹമാസിന്റെ പിടിയിലുള്ളത്.
2019ല്‍ ആണ് ട്രംപിനെതിരെ കാരള്‍ ആരോപണവുമായി രംഗത്തെത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കരാള്‍ വെളിപ്പെടുത്തി. ഇത്രയും വര്‍ഷം താന്‍ ഇത് പുറത്ത് പറയാതിരുന്നത് ട്രംപിനെ പേടിച്ചിട്ടായിരുനെന്നും പറ
ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തളളുകയായിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 27 സംസ്ഥാനങ്ങളില്‍ മാത്രമാണ് വധശിക്ഷയുളളത്. മറ്റ് സംസ്ഥാനങ്ങളില്‍ വധശിക്ഷയ്ക്ക് നിയമപരമായ അംഗീകാരമില്ല.
രാജ്യത്ത് വിനോദസഞ്ചാരവും ബിസിനസും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു നടപടി. എംബസികളും നയതന്ത്രജ്ഞരും കൂടുതലായുള്ള പ്രദേശത്തായിരിക്കും മദ്യവില്‍പ്പനശാലകള്‍ തുറക്കുക. വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് കരുതുന്നു. ഇതുവരെ സൗദി സമ്പൂർണ മദ്യനിരോധന നയമായിരുന്നു സ്വീകരിച്ചിരുന്നത്